ആചരിക്കുന്നത്.
വനനശീകരണത്തില്‍
നിന്നും വനങ്ങളെ
സംരക്ഷിക്കുക
എന്നതാണ് ഈ
ദിനാചരണത്തിന്റെ ലക്ഷ്യം.
ഓരോവര്‍ഷവും പ്രത്യേക
ഉദ്ദേശലക്ഷ്യങ്ങളോടെയാണ്
ഈ ദിനം ആചരിക്കപ്പെടുന്നത്.
പ്ളാസ്റ്റിക്ക്
പോലുള്ള വസ്തുക്കള്‍ വന
ജൈവവ്യവസ്ഥയെ അപകടകരമായി
ബാധിക്കുന്നു.
അതോടൊപ്പം ഇക്കോടൂറിസം
പോലുള്ള പദ്ധതികള്‍
ഉണ്ടാക്കുന്ന
ദുരന്തഫലങ്ങള്‍ ലോകത്തിലെ
എല്ലാ വനങ്ങളുടെയും
നിലനില്‍പ്പിനെ
അപകടകരമാക്കുന്നു.
ഭൂമിയുടെ ആവാസവ്യവസ്ഥയെ
തന്നെ ബാധിക്കുന്ന ഇത്തരം
മാനുഷിക ഇടപെടലുകളില്‍ നിന്നും
വനങ്ങളെ രക്ഷിക്കുക എന്നതാണ്
വർഷം തോറും ആചരിക്കുന്ന ഈ
ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.
ആവശ്യകത
ലോകജനതയെ മനസ്സിലാക്കുകയാണ്
ജലദിനാചരണത്തിന്റെ ലക്ഷ്യം.
ലോക ജലദിനമെന്ന
നിര്‍ദ്ദേശം
ആദ്യമായി ഉയര്‍ന്നു
വന്നത് 1992-ല്‍
ബ്രസീലിലെ
റിയോവില്‍ ചേര്‍ന്ന
യു.എ.ന്
കോണ്‍ഫറന്‍സ് ഓര്‍ എണ്‍വയണ്‍മെന്റ്
ആന്‍ഡ്
ഡവലപ്‌മെന്റിലാണ്
(UNCED).
ഇതേ തുടര്‍ന്ന്
യു.എ.ന്
ജനറല്‍
അസംബ്ലി 1993
മാര്‍ച്ച് 22
മുതല്‍ ഈ ദിനം ലോക
ജലദിനമായി
ആചരിക്കുവാന്‍
തീരുമാനിച്ചു.
1ജലദിനം
ഭൂമിയുടെ ഉപരിതലത്തില്‍ 70 ശതമാനവും ജലമാണ്. അതില്‍ 97.5 ശതമാനവും സമുദ്രജലം. 2.5 ശതമാനം മാത്രമാണ് ശുദ്ധജലം. ജലദൌര്‍ലഭ്യം ഒരു ആഗോളപ്രശ്നമായി മാറിയിരിക്കുന്നു. ശുദ്ധജലത്തിന്റെ ലഭ്യത 20 വര്‍ഷംകൊണ്ട് മൂന്നിലൊന്നായി ചുരുങ്ങുകയും ഉപഭോഗം ഇരട്ടിയാകുകയുംചെയ്തു. തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍, തോടുകള്‍, പാടങ്ങള്‍, കുളങ്ങള്‍, ചതുപ്പുനിലങ്ങള്‍ എല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജലസ്രോതസ്സുകള്‍ മിക്കതും മലിനപ്പെട്ടുകഴിഞ്ഞു. മലിനജല ഉപയോഗംകൊണ്ടുണ്ടാകുന്ന രോഗങ്ങളാല്‍ ഓരോ വര്‍ഷവും 16 ലക്ഷം കുട്ടികള്‍ മരിക്കുന്നു.
44 നദികളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിനില്‍ക്കുന്നു. കൈയേറ്റങ്ങളാലും മണ്ണെടുപ്പിനാലും മലിനീകരണത്താലും മിക്ക നദികളും വറ്റിവരണ്ടു. മഴയെമാത്രം ആശ്രയിച്ചാണ് നമ്മുടെ നദികളുടെ ജലനിരപ്പ് ഉയരുന്നത്. ജലസംരക്ഷണം നദിസംരക്ഷണത്തിലൂടെയേ സാധിക്കൂ. അതാകട്ടെ, മഴവെള്ളസംരക്ഷണത്തിലൂടെയും സംഭരണത്തില്‍കൂടെയും സാധ്യമാകണം.
വലിയ മുതല്‍മുടക്കില്ലാതെ ഒരു പ്രദേശത്തിന് എല്ലാക്കാലത്തേക്കും ആവശ്യമായ ജലം ലഭ്യമാക്കാന്‍ കഴിയുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് മഴവെള്ളസംഭരണം. ഒരുരീതിയിലും അശുദ്ധമാക്കപ്പെടാത്ത മഴവെള്ളം ഗാര്‍ഹിക–വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടത്ര ഉപയോഗിക്കാം എന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. മഴവെള്ളം
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായ, ജീവനെ നിലനിര്‍ത്തുന്ന, തൃപ്തിനല്‍കുന്ന, ഹൃദയത്തിന് ഹിതമായ, ബുദ്ധിക്ക് ഉണര്‍വുനല്‍കുന്ന, വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രസങ്ങളോടുകൂടിയ സ്വഛവും നിര്‍മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും ഹിതമായിട്ടുള്ളതാണ്. ഭൂമിയില്‍ വീണുകഴിഞ്ഞാല്‍ ദേശകാലങ്ങള്‍ക്കനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം. ആസിഡ്മഴയും മറ്റുമുണ്ടാകുന്നതുകൊണ്ട് മഴവെള്ളവും മലിനപ്പെട്ടുതുടങ്ങിയെന്നു കരുതാം. എല്ലാ ഋതുവിലും കുടിക്കാന്‍പറ്റിയ ജലമിതാണ്. ഇത് ലഭ്യമായില്ലെങ്കില്‍മാത്രം മറ്റ് വെള്ളം ഉപയോഗിക്കാം. തുണിയില്‍ അരിച്ചെടുത്ത് നല്ല വൃത്തിയുള്ള മണ്‍പാത്രത്തില്‍ ശേഖരിച്ചുവച്ച് ഉപയോഗിക്കാം. ചളികൊണ്ട് നിറഞ്ഞ പായല്‍, പുല്ല്, ഇലകള്‍ ഇവയാല്‍ മൂടപ്പെട്ട, വെയിലും നിലാവും കാറ്റുമേല്‍ക്കാത്ത, കൊഴുപ്പുള്ള, പതയുള്ള, കൃമികളുള്ള, ചൂട് പിടിച്ചുകിടക്കുന്ന മഴവെള്ളം ഉപയോഗിക്കരുതെന്നും പ്രത്യേകം പറയുന്നു. ആദ്യത്തെ മഴയുടെ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിച്ചാല്‍ രോഗകാരണമാകും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്. മനുഷ്യനും ജലവും
പാനീയം പ്രാണിനാം പ്രാണം വിശ്വമേവ ച തന്മയം. പ്രാണനുള്ളവയ്ക്കെല്ലാം പ്രാണനാണ് ജലം. ലോകംതന്നെ ജലാത്മകമാണ്. ജീവന്റെ ഉല്‍ഭവവും ജലത്തില്‍നിന്ന്. മനുഷ്യശരീരം 80ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ജലത്തിന്റെ ഉപയോഗം വളരെ ശ്രദ്ധിച്ചുവേണം. കൃത്യമായ ഉപയോഗവിധികള്‍ ഗ്രന്ഥങ്ങളില്‍ നിര്‍ദേശിക്കുന്നു. ദഹനശക്തി കുറഞ്ഞവര്‍, രക്തക്കുറവിനാല്‍ വിളര്‍ച്ചയുള്ളവര്‍, ഉദരരോഗമുള്ളവര്‍, പ്ളീഹോദരം, വ്രണങ്ങള്‍ ഉള്ളവര്‍ അര്‍ശസ്സ്, ഗ്രഹണി, ശരീരം മുഴുവന്‍ നീര് തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ എന്നിവര്‍ അമിതമായി പച്ചവെള്ളം കുടിക്കാന്‍ പാടില്ല. വല്ലാതെ ദാഹമനുഭവപ്പെട്ടാല്‍ ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുറേശ്ശെ ഉപയോഗിക്കാം.
ഗ്രീഷ്മ, ശരത് ഋതുക്കളില്‍ അല്ലാതെ ആരോഗ്യവാന്മാര്‍പോലും അധികമായി പച്ചവെള്ളമുപയോഗിക്കരുത്. പച്ചവെള്ളം കഫവര്‍ധകമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. ഇത് ദഹനശക്തി വര്‍ധിപ്പിക്കും; ലഘുവായിരിക്കും, തൊണ്ടയിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഹിതമാണ്. മൂത്രാശയശുദ്ധി ഉണ്ടാക്കും. എക്കിള്‍, വയറുവീര്‍പ്പ്, പനി, ചുമ, പീനസം, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങളില്‍ ഹിതമാണ്. ദഹനരസങ്ങളുടെ വര്‍ധനവിനും ദഹനം എളുപ്പത്തിലാക്കാനും കുടലുകളുടെ പെരിസ്റ്റാലിക് ചലനങ്ങളെ ത്വരിതപ്പെടുത്താനും ചൂടുവെള്ളത്തിനു കഴിയും. രാവിലെ ഉണര്‍ന്നെണീറ്റാലുടന്‍ കാപ്പിയോ ചായയോ കുടിക്കുന്നതിനുപകരം ചൂടുവെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. ദഹനശക്തി കുറഞ്ഞ രോഗാവസ്ഥകളിലെല്ലാം തിളപ്പിച്ചാറിയ വെള്ളംതന്നെ കുടിക്കാനുപയോഗിക്കണം. ആഹാരം കഴിക്കുന്നതിനുമുമ്പ് ധാരാളം വെള്ളം കുടിച്ചാല്‍ വിശപ്പു കുറയുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ശരീരം മെലിയുകയും ചെയ്യും. ആഹാരശേഷം വെള്ളം കുടിച്ചാല്‍ കൂടുതല്‍ ഭക്ഷണം കഴിച്ച് ശരീരം തടിക്കുകയുംചെയ്യും. ഭക്ഷണത്തിനിടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ശരിയായ രീതി. മറ്റൊരു ദേശത്തെ വെള്ളം കുടിച്ചത് ദഹിച്ചില്ല എന്നുതോന്നിയാല്‍ ഉടന്‍ മറ്റ് വെള്ളമൊന്നും കുടിക്കാതിരിക്കുക. ചൂടുവെള്ളം കുടിച്ചയുടന്‍ പച്ചവെള്ളവും പച്ചവെള്ളം കുടിച്ചയുടന്‍ ചൂടുവെള്ളവും ഉപയോഗിക്കരുത്. ഉപയോഗിച്ചു ശീലിക്കുന്ന വെള്ളം എപ്പോഴും കുടിക്കാന്‍ ശ്രദ്ധിക്കുക.
വളരെ ആഴമുള്ള കിണറ്റിലെ വെള്ളം (കൌപം എന്നു പേരുള്ളത്) ക്ഷാരസ്വഭാവമുള്ളതും പിത്തത്തെ വര്‍ധിപ്പിക്കുന്നതും ദഹിക്കാന്‍ പ്രയാസമുള്ളതുമായിരിക്കും. നമ്മുടെ കുഴല്‍ക്കിണറുകളിലെ വെള്ളം ഇത്തരത്തിലുള്ളതാകണം. കഠിനജലം തിളപ്പിച്ച് വറ്റിച്ച് പകുതിയാക്കി ഉപയോഗിക്കണം. അത്ര കഠിനമല്ലെങ്കില്‍ മൂന്നിലൊന്നായി വറ്റിക്കണം. ദഹിക്കാന്‍ എളുപ്പമുള്ളതും കഠിനമല്ലാത്തതുമായ ജലം നാലില്‍ മൂന്നാക്കി വറ്റിച്ചുപയോഗിക്കണം. തിളപ്പിച്ച് ഒരു രാവും പകലും കഴിഞ്ഞ് ആ വെള്ളമുപയോഗിച്ചാല്‍ പലവിധ രോഗങ്ങളുണ്ടാകും.
മലിനീകരിക്കപ്പെട്ട ജലത്തിന്റെ ഉപയോഗത്താല്‍ അധികമായ ദാഹം, വയര്‍വീര്‍പ്പ്, ഉദരം, വിവിധ പനികള്‍, ശ്വാസംമുട്ടല്‍, കണ്ണിനു വിവിധ രോഗങ്ങള്‍, ശരീരംമുഴുവന്‍ ചൊറിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാം. ജലജന്യ രോഗങ്ങളായി ആധുനിക വൈദ്യശാസ്ത്രത്തില്‍ വിവരിക്കുന്നത് മഞ്ഞപിത്തം (Hepatitis A & E) അതിസാരം, ടൈഫോയ്ഡ്, കോളറ, അക്യൂട്ട് ഡയേറിയന്‍ ഡിസീസ് തുടങ്ങിയവയാണ്. അഞ്ചു വയസ്സില്‍ത്താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാനകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്കരോഗമാണ്. drushakputhumana@gmail.com
കുടിവെള്ളം എന്ന കിട്ടാക്കനി
കുടിവെള്ളം പാഴാക്കി കളയുമ്പോള്‍ ഓര്‍ക്കുക; ലോകത്ത് 180 കോടി ജനങ്ങള്‍ മാലിന്യംകലര്‍ന്ന ജലമാണ് കുടിക്കുന്നത്. ഓരോ 15 സെക്കന്‍ഡിലും ഒരു കുട്ടി തടയാവുന്ന ജലജന്യ രോഗങ്ങളാല്‍ മരണാവസ്ഥയിലാണ്.
ലോകമാകെയുള്ള മലിനജലത്തിന്റെ 80 ശതമാനവും ശുദ്ധീകരിക്കാതെതന്നെ ജലവിതരണവുമായി കലരുന്നുണ്ടത്രെ. 70 ശതമാനം വ്യവസായമാലിന്യങ്ങളും നദികളിലെ ജലവുമായി കലരുന്നുണ്ട്. പ്രതിദിനം 20 ലക്ഷം ടണ്‍ ജൈവമാലിന്യങ്ങളെങ്കിലും ജലവിതരണ സ്രോതസ്സുകളുമായി കലരുന്നു.–ശുദ്ധജലലഭ്യതയ്ക്കായുള്ള ആഗോളപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുഎന്‍ വാട്ടര്‍ ലോകജലദിനത്തോടനുബന്ധിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. എല്ലാവര്‍ക്കും ശുദ്ധജലം
ലോകത്ത് എല്ലാവര്‍ക്കും 2030നകം ശുദ്ധജലം ലഭ്യമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. മലിനീകരണം കുറച്ച്, രാസമാലിന്യങ്ങളും ശുദ്ധീകരിക്കാത്ത മലിനജലവും കുടിവെള്ളസ്രോതസ്സുകളില്‍ കലരുന്നത് അവസാനിപ്പിച്ച്, എല്ലാ വീടുകള്‍ക്കും കക്കൂസ് ലഭ്യമാക്കി മാലിന്യം ജലസ്രോതസുകളില്‍ കലരുന്നത് തടഞ്ഞ് 2030ഓടെ കുടിവെള്ളം ശുദ്ധമാക്കുകയാണ് യുഎന്‍ ലക്ഷ്യം. 2020നകം ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളായ മലകള്‍, വനങ്ങള്‍, നദികള്‍, തടാകങ്ങള്‍, നീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുകയും ലക്ഷ്യത്തിന്റെ ഭാഗമാണ്. മികച്ചജലം, മികച്ച ജോലി
ലോകത്ത് 150 കോടിയോളം പേര്‍ തൊഴിലെടുക്കുന്നത് നേരിട്ട് ജലവുമായി ബന്ധപ്പെട്ട മേഖലകളിലാണ്. ഏകദേശം എല്ലാ തൊഴില്‍മേഖലയും ഗുണനിലവാരമുള്ള ജലവും വിതരണവുമായി ബന്ധമുള്ളതുതന്നെ. എന്നാല്‍, അടിസ്ഥാന തൊഴില്‍ അവകാശംപോലും ലഭിക്കാത്തവരാണ് ഇതില്‍ പകുതിയിലധികം തൊഴിലാളികളും. ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിലൂടെ തൊഴില്‍ സുരക്ഷ മെച്ചപ്പെടുത്തുക. അതുവഴി സമൂഹത്തെയും സാമ്പത്തികവ്യവസ്ഥയെയും ഗുണപരമായി മാറ്റിയെടുക്കുക. ഈ ലക്ഷ്യവുമായി 'മികച്ച ജലം, മികച്ച ജോലി' എന്ന സന്ദേശമാണ് 2016ലെ ലോക ജലദിനാചരണം വിളംബരം ചെയ്യുന്നത്.
1993 മാര്‍ച്ച് 22നായിരുന്നു ആദ്യ ലോക ജലദിനം. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള 1992ലെ അന്താരാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്.
ഭൂമിയുടെ
ഉപരിതലത്തില്‍ 70 ശതമാനവും ജലമാണ്. അതില്‍ 97.5 ശതമാനവും സമുദ്രജലം. 2.5
ശതമാനം മാത്രമാണ് ശുദ്ധജലം. ജലദൌര്‍ലഭ്യം ഒരു ആഗോളപ്രശ്നമായി
മാറിയിരിക്കുന്നു. ശുദ്ധജലത്തിന്റെ ലഭ്യത 20 വര്‍ഷംകൊണ്ട് മൂന്നിലൊന്നായി
ചുരുങ്ങുകയും ഉപഭോഗം ഇരട്ടിയാകുകയുംചെയ്തു. തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍,
തോടുകള്‍, പാടങ്ങള്‍, കുളങ്ങള്‍, ചതുപ്പുനിലങ്ങള്‍ എല്ലാം
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജലസ്രോതസ്സുകള്‍ മിക്കതും
മലിനപ്പെട്ടുകഴിഞ്ഞു. മലിനജല ഉപയോഗംകൊണ്ടുണ്ടാകുന്ന രോഗങ്ങളാല്‍ ഓരോ
വര്‍ഷവും 16 ലക്ഷം കുട്ടികള്‍ മരിക്കുന്നു.
44 നദികളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിനില്‍ക്കുന്നു. കൈയേറ്റങ്ങളാലും മണ്ണെടുപ്പിനാലും മലിനീകരണത്താലും മിക്ക നദികളും വറ്റിവരണ്ടു. മഴയെമാത്രം ആശ്രയിച്ചാണ് നമ്മുടെ നദികളുടെ ജലനിരപ്പ് ഉയരുന്നത്. ജലസംരക്ഷണം നദിസംരക്ഷണത്തിലൂടെയേ സാധിക്കൂ. അതാകട്ടെ, മഴവെള്ളസംരക്ഷണത്തിലൂടെയും സംഭരണത്തില്‍കൂടെയും സാധ്യമാകണം.
വലിയ മുതല്‍മുടക്കില്ലാതെ ഒരു പ്രദേശത്തിന് എല്ലാക്കാലത്തേക്കും ആവശ്യമായ ജലം ലഭ്യമാക്കാന്‍ കഴിയുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് മഴവെള്ളസംഭരണം. ഒരുരീതിയിലും അശുദ്ധമാക്കപ്പെടാത്ത മഴവെള്ളം ഗാര്‍ഹിക–വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടത്ര ഉപയോഗിക്കാം എന്ന തിരിച്ചറിവുണ്ടായിരിക്കുന്നു.
മഴവെള്ളം
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായ, ജീവനെ നിലനിര്‍ത്തുന്ന, തൃപ്തിനല്‍കുന്ന, ഹൃദയത്തിന് ഹിതമായ, ബുദ്ധിക്ക് ഉണര്‍വുനല്‍കുന്ന, വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രസങ്ങളോടുകൂടിയ സ്വഛവും നിര്‍മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും ഹിതമായിട്ടുള്ളതാണ്. ഭൂമിയില്‍ വീണുകഴിഞ്ഞാല്‍ ദേശകാലങ്ങള്‍ക്കനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം. ആസിഡ്മഴയും മറ്റുമുണ്ടാകുന്നതുകൊണ്ട് മഴവെള്ളവും മലിനപ്പെട്ടുതുടങ്ങിയെന്നു കരുതാം. എല്ലാ ഋതുവിലും കുടിക്കാന്‍പറ്റിയ ജലമിതാണ്. ഇത് ലഭ്യമായില്ലെങ്കില്‍മാത്രം മറ്റ് വെള്ളം ഉപയോഗിക്കാം. തുണിയില്‍ അരിച്ചെടുത്ത് നല്ല വൃത്തിയുള്ള മണ്‍പാത്രത്തില്‍ ശേഖരിച്ചുവച്ച് ഉപയോഗിക്കാം. ചളികൊണ്ട് നിറഞ്ഞ പായല്‍, പുല്ല്, ഇലകള്‍ ഇവയാല്‍ മൂടപ്പെട്ട, വെയിലും നിലാവും കാറ്റുമേല്‍ക്കാത്ത, കൊഴുപ്പുള്ള, പതയുള്ള, കൃമികളുള്ള, ചൂട് പിടിച്ചുകിടക്കുന്ന മഴവെള്ളം ഉപയോഗിക്കരുതെന്നും പ്രത്യേകം പറയുന്നു. ആദ്യത്തെ മഴയുടെ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിച്ചാല്‍ രോഗകാരണമാകും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്.
മനുഷ്യനും ജലവും
പാനീയം പ്രാണിനാം പ്രാണം വിശ്വമേവ ച തന്മയം. പ്രാണനുള്ളവയ്ക്കെല്ലാം പ്രാണനാണ് ജലം. ലോകംതന്നെ ജലാത്മകമാണ്. ജീവന്റെ ഉല്‍ഭവവും ജലത്തില്‍നിന്ന്.
മനുഷ്യശരീരം 80ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ജലത്തിന്റെ ഉപയോഗം വളരെ ശ്രദ്ധിച്ചുവേണം. കൃത്യമായ ഉപയോഗവിധികള്‍ ഗ്രന്ഥങ്ങളില്‍ നിര്‍ദേശിക്കുന്നു. ദഹനശക്തി കുറഞ്ഞവര്‍, രക്തക്കുറവിനാല്‍ വിളര്‍ച്ചയുള്ളവര്‍, ഉദരരോഗമുള്ളവര്‍, പ്ളീഹോദരം, വ്രണങ്ങള്‍ ഉള്ളവര്‍ അര്‍ശസ്സ്, ഗ്രഹണി, ശരീരം മുഴുവന്‍ നീര് തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ എന്നിവര്‍ അമിതമായി പച്ചവെള്ളം കുടിക്കാന്‍ പാടില്ല. വല്ലാതെ ദാഹമനുഭവപ്പെട്ടാല്‍ ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുറേശ്ശെ ഉപയോഗിക്കാം.
ഗ്രീഷ്മ, ശരത് ഋതുക്കളില്‍ അല്ലാതെ ആരോഗ്യവാന്മാര്‍പോലും അധികമായി പച്ചവെള്ളമുപയോഗിക്കരുത്. പച്ചവെള്ളം കഫവര്‍ധകമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. ഇത് ദഹനശക്തി വര്‍ധിപ്പിക്കും; ലഘുവായിരിക്കും, തൊണ്ടയിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഹിതമാണ്. മൂത്രാശയശുദ്ധി ഉണ്ടാക്കും. എക്കിള്‍, വയറുവീര്‍പ്പ്, പനി, ചുമ, പീനസം, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങളില്‍ ഹിതമാണ്. ദഹനരസങ്ങളുടെ വര്‍ധനവിനും ദഹനം എളുപ്പത്തിലാക്കാനും കുടലുകളുടെ പെരിസ്റ്റാലിക് ചലനങ്ങളെ ത്വരിതപ്പെടുത്താനും ചൂടുവെള്ളത്തിനു കഴിയും. രാവിലെ ഉണര്‍ന്നെണീറ്റാലുടന്‍ കാപ്പിയോ ചായയോ കുടിക്കുന്നതിനുപകരം ചൂടുവെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. ദഹനശക്തി കുറഞ്ഞ രോഗാവസ്ഥകളിലെല്ലാം തിളപ്പിച്ചാറിയ വെള്ളംതന്നെ കുടിക്കാനുപയോഗിക്കണം. ആഹാരം കഴിക്കുന്നതിനുമുമ്പ് ധാരാളം വെള്ളം കുടിച്ചാല്‍ വിശപ്പു കുറയുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ശരീരം മെലിയുകയും ചെയ്യും. ആഹാരശേഷം വെള്ളം കുടിച്ചാല്‍ കൂടുതല്‍ ഭക്ഷണം കഴിച്ച് ശരീരം തടിക്കുകയുംചെയ്യും. ഭക്ഷണത്തിനിടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ശരിയായ രീതി. മറ്റൊരു ദേശത്തെ വെള്ളം കുടിച്ചത് ദഹിച്ചില്ല എന്നുതോന്നിയാല്‍ ഉടന്‍ മറ്റ് വെള്ളമൊന്നും കുടിക്കാതിരിക്കുക. ചൂടുവെള്ളം കുടിച്ചയുടന്‍ പച്ചവെള്ളവും പച്ചവെള്ളം കുടിച്ചയുടന്‍ ചൂടുവെള്ളവും ഉപയോഗിക്കരുത്. ഉപയോഗിച്ചു ശീലിക്കുന്ന വെള്ളം എപ്പോഴും കുടിക്കാന്‍ ശ്രദ്ധിക്കുക.
വളരെ ആഴമുള്ള കിണറ്റിലെ വെള്ളം (കൌപം എന്നു പേരുള്ളത്) ക്ഷാരസ്വഭാവമുള്ളതും പിത്തത്തെ വര്‍ധിപ്പിക്കുന്നതും ദഹിക്കാന്‍ പ്രയാസമുള്ളതുമായിരിക്കും. നമ്മുടെ കുഴല്‍ക്കിണറുകളിലെ വെള്ളം ഇത്തരത്തിലുള്ളതാകണം. കഠിനജലം തിളപ്പിച്ച് വറ്റിച്ച് പകുതിയാക്കി ഉപയോഗിക്കണം. അത്ര കഠിനമല്ലെങ്കില്‍ മൂന്നിലൊന്നായി വറ്റിക്കണം. ദഹിക്കാന്‍ എളുപ്പമുള്ളതും കഠിനമല്ലാത്തതുമായ ജലം നാലില്‍ മൂന്നാക്കി വറ്റിച്ചുപയോഗിക്കണം. തിളപ്പിച്ച് ഒരു രാവും പകലും കഴിഞ്ഞ് ആ വെള്ളമുപയോഗിച്ചാല്‍ പലവിധ രോഗങ്ങളുണ്ടാകും.
മലിനീകരിക്കപ്പെട്ട ജലത്തിന്റെ ഉപയോഗത്താല്‍ അധികമായ ദാഹം, വയര്‍വീര്‍പ്പ്, ഉദരം, വിവിധ പനികള്‍, ശ്വാസംമുട്ടല്‍, കണ്ണിനു വിവിധ രോഗങ്ങള്‍, ശരീരംമുഴുവന്‍ ചൊറിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാം. ജലജന്യ രോഗങ്ങളായി ആധുനിക വൈദ്യശാസ്ത്രത്തില്‍ വിവരിക്കുന്നത് മഞ്ഞപിത്തം (Hepatitis A & E) അതിസാരം, ടൈഫോയ്ഡ്, കോളറ, അക്യൂട്ട് ഡയേറിയന്‍ ഡിസീസ് തുടങ്ങിയവയാണ്. അഞ്ചു വയസ്സില്‍ത്താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാനകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്കരോഗമാണ്.
drushakputhumana@gmail.com
കുടിവെള്ളം എന്ന കിട്ടാക്കനി
കുടിവെള്ളം പാഴാക്കി കളയുമ്പോള്‍ ഓര്‍ക്കുക; ലോകത്ത് 180 കോടി ജനങ്ങള്‍ മാലിന്യംകലര്‍ന്ന ജലമാണ് കുടിക്കുന്നത്. ഓരോ 15 സെക്കന്‍ഡിലും ഒരു കുട്ടി തടയാവുന്ന ജലജന്യ രോഗങ്ങളാല്‍ മരണാവസ്ഥയിലാണ്.
ലോകമാകെയുള്ള മലിനജലത്തിന്റെ 80 ശതമാനവും ശുദ്ധീകരിക്കാതെതന്നെ ജലവിതരണവുമായി കലരുന്നുണ്ടത്രെ. 70 ശതമാനം വ്യവസായമാലിന്യങ്ങളും നദികളിലെ ജലവുമായി കലരുന്നുണ്ട്. പ്രതിദിനം 20 ലക്ഷം ടണ്‍ ജൈവമാലിന്യങ്ങളെങ്കിലും ജലവിതരണ സ്രോതസ്സുകളുമായി കലരുന്നു.–ശുദ്ധജലലഭ്യതയ്ക്കായുള്ള ആഗോളപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുഎന്‍ വാട്ടര്‍ ലോകജലദിനത്തോടനുബന്ധിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
എല്ലാവര്‍ക്കും ശുദ്ധജലം
ലോകത്ത് എല്ലാവര്‍ക്കും 2030നകം ശുദ്ധജലം ലഭ്യമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. മലിനീകരണം കുറച്ച്, രാസമാലിന്യങ്ങളും ശുദ്ധീകരിക്കാത്ത മലിനജലവും കുടിവെള്ളസ്രോതസ്സുകളില്‍ കലരുന്നത് അവസാനിപ്പിച്ച്, എല്ലാ വീടുകള്‍ക്കും കക്കൂസ് ലഭ്യമാക്കി മാലിന്യം ജലസ്രോതസുകളില്‍ കലരുന്നത് തടഞ്ഞ് 2030ഓടെ കുടിവെള്ളം ശുദ്ധമാക്കുകയാണ് യുഎന്‍ ലക്ഷ്യം. 2020നകം ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളായ മലകള്‍, വനങ്ങള്‍, നദികള്‍, തടാകങ്ങള്‍, നീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുകയും ലക്ഷ്യത്തിന്റെ ഭാഗമാണ്.
മികച്ചജലം, മികച്ച ജോലി
ലോകത്ത് 150 കോടിയോളം പേര്‍ തൊഴിലെടുക്കുന്നത് നേരിട്ട് ജലവുമായി ബന്ധപ്പെട്ട മേഖലകളിലാണ്. ഏകദേശം എല്ലാ തൊഴില്‍മേഖലയും ഗുണനിലവാരമുള്ള ജലവും വിതരണവുമായി ബന്ധമുള്ളതുതന്നെ. എന്നാല്‍, അടിസ്ഥാന തൊഴില്‍ അവകാശംപോലും ലഭിക്കാത്തവരാണ് ഇതില്‍ പകുതിയിലധികം തൊഴിലാളികളും. ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിലൂടെ തൊഴില്‍ സുരക്ഷ മെച്ചപ്പെടുത്തുക. അതുവഴി സമൂഹത്തെയും സാമ്പത്തികവ്യവസ്ഥയെയും ഗുണപരമായി മാറ്റിയെടുക്കുക. ഈ ലക്ഷ്യവുമായി 'മികച്ച ജലം, മികച്ച ജോലി' എന്ന സന്ദേശമാണ് 2016ലെ ലോക ജലദിനാചരണം വിളംബരം ചെയ്യുന്നത്.
1993 മാര്‍ച്ച് 22നായിരുന്നു ആദ്യ ലോക ജലദിനം. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള 1992ലെ അന്താരാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്.
Read more: http://www.deshabhimani.com/index.php/special/news-special-17-03-2016/546662
44 നദികളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിനില്‍ക്കുന്നു. കൈയേറ്റങ്ങളാലും മണ്ണെടുപ്പിനാലും മലിനീകരണത്താലും മിക്ക നദികളും വറ്റിവരണ്ടു. മഴയെമാത്രം ആശ്രയിച്ചാണ് നമ്മുടെ നദികളുടെ ജലനിരപ്പ് ഉയരുന്നത്. ജലസംരക്ഷണം നദിസംരക്ഷണത്തിലൂടെയേ സാധിക്കൂ. അതാകട്ടെ, മഴവെള്ളസംരക്ഷണത്തിലൂടെയും സംഭരണത്തില്‍കൂടെയും സാധ്യമാകണം.
വലിയ മുതല്‍മുടക്കില്ലാതെ ഒരു പ്രദേശത്തിന് എല്ലാക്കാലത്തേക്കും ആവശ്യമായ ജലം ലഭ്യമാക്കാന്‍ കഴിയുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് മഴവെള്ളസംഭരണം. ഒരുരീതിയിലും അശുദ്ധമാക്കപ്പെടാത്ത മഴവെള്ളം ഗാര്‍ഹിക–വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടത്ര ഉപയോഗിക്കാം എന്ന തിരിച്ചറിവുണ്ടായിരിക്കുന്നു.
മഴവെള്ളം
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായ, ജീവനെ നിലനിര്‍ത്തുന്ന, തൃപ്തിനല്‍കുന്ന, ഹൃദയത്തിന് ഹിതമായ, ബുദ്ധിക്ക് ഉണര്‍വുനല്‍കുന്ന, വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രസങ്ങളോടുകൂടിയ സ്വഛവും നിര്‍മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും ഹിതമായിട്ടുള്ളതാണ്. ഭൂമിയില്‍ വീണുകഴിഞ്ഞാല്‍ ദേശകാലങ്ങള്‍ക്കനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം. ആസിഡ്മഴയും മറ്റുമുണ്ടാകുന്നതുകൊണ്ട് മഴവെള്ളവും മലിനപ്പെട്ടുതുടങ്ങിയെന്നു കരുതാം. എല്ലാ ഋതുവിലും കുടിക്കാന്‍പറ്റിയ ജലമിതാണ്. ഇത് ലഭ്യമായില്ലെങ്കില്‍മാത്രം മറ്റ് വെള്ളം ഉപയോഗിക്കാം. തുണിയില്‍ അരിച്ചെടുത്ത് നല്ല വൃത്തിയുള്ള മണ്‍പാത്രത്തില്‍ ശേഖരിച്ചുവച്ച് ഉപയോഗിക്കാം. ചളികൊണ്ട് നിറഞ്ഞ പായല്‍, പുല്ല്, ഇലകള്‍ ഇവയാല്‍ മൂടപ്പെട്ട, വെയിലും നിലാവും കാറ്റുമേല്‍ക്കാത്ത, കൊഴുപ്പുള്ള, പതയുള്ള, കൃമികളുള്ള, ചൂട് പിടിച്ചുകിടക്കുന്ന മഴവെള്ളം ഉപയോഗിക്കരുതെന്നും പ്രത്യേകം പറയുന്നു. ആദ്യത്തെ മഴയുടെ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിച്ചാല്‍ രോഗകാരണമാകും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്.
മനുഷ്യനും ജലവും
പാനീയം പ്രാണിനാം പ്രാണം വിശ്വമേവ ച തന്മയം. പ്രാണനുള്ളവയ്ക്കെല്ലാം പ്രാണനാണ് ജലം. ലോകംതന്നെ ജലാത്മകമാണ്. ജീവന്റെ ഉല്‍ഭവവും ജലത്തില്‍നിന്ന്.
മനുഷ്യശരീരം 80ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ജലത്തിന്റെ ഉപയോഗം വളരെ ശ്രദ്ധിച്ചുവേണം. കൃത്യമായ ഉപയോഗവിധികള്‍ ഗ്രന്ഥങ്ങളില്‍ നിര്‍ദേശിക്കുന്നു. ദഹനശക്തി കുറഞ്ഞവര്‍, രക്തക്കുറവിനാല്‍ വിളര്‍ച്ചയുള്ളവര്‍, ഉദരരോഗമുള്ളവര്‍, പ്ളീഹോദരം, വ്രണങ്ങള്‍ ഉള്ളവര്‍ അര്‍ശസ്സ്, ഗ്രഹണി, ശരീരം മുഴുവന്‍ നീര് തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ എന്നിവര്‍ അമിതമായി പച്ചവെള്ളം കുടിക്കാന്‍ പാടില്ല. വല്ലാതെ ദാഹമനുഭവപ്പെട്ടാല്‍ ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുറേശ്ശെ ഉപയോഗിക്കാം.
ഗ്രീഷ്മ, ശരത് ഋതുക്കളില്‍ അല്ലാതെ ആരോഗ്യവാന്മാര്‍പോലും അധികമായി പച്ചവെള്ളമുപയോഗിക്കരുത്. പച്ചവെള്ളം കഫവര്‍ധകമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. ഇത് ദഹനശക്തി വര്‍ധിപ്പിക്കും; ലഘുവായിരിക്കും, തൊണ്ടയിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഹിതമാണ്. മൂത്രാശയശുദ്ധി ഉണ്ടാക്കും. എക്കിള്‍, വയറുവീര്‍പ്പ്, പനി, ചുമ, പീനസം, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങളില്‍ ഹിതമാണ്. ദഹനരസങ്ങളുടെ വര്‍ധനവിനും ദഹനം എളുപ്പത്തിലാക്കാനും കുടലുകളുടെ പെരിസ്റ്റാലിക് ചലനങ്ങളെ ത്വരിതപ്പെടുത്താനും ചൂടുവെള്ളത്തിനു കഴിയും. രാവിലെ ഉണര്‍ന്നെണീറ്റാലുടന്‍ കാപ്പിയോ ചായയോ കുടിക്കുന്നതിനുപകരം ചൂടുവെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. ദഹനശക്തി കുറഞ്ഞ രോഗാവസ്ഥകളിലെല്ലാം തിളപ്പിച്ചാറിയ വെള്ളംതന്നെ കുടിക്കാനുപയോഗിക്കണം. ആഹാരം കഴിക്കുന്നതിനുമുമ്പ് ധാരാളം വെള്ളം കുടിച്ചാല്‍ വിശപ്പു കുറയുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ശരീരം മെലിയുകയും ചെയ്യും. ആഹാരശേഷം വെള്ളം കുടിച്ചാല്‍ കൂടുതല്‍ ഭക്ഷണം കഴിച്ച് ശരീരം തടിക്കുകയുംചെയ്യും. ഭക്ഷണത്തിനിടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ശരിയായ രീതി. മറ്റൊരു ദേശത്തെ വെള്ളം കുടിച്ചത് ദഹിച്ചില്ല എന്നുതോന്നിയാല്‍ ഉടന്‍ മറ്റ് വെള്ളമൊന്നും കുടിക്കാതിരിക്കുക. ചൂടുവെള്ളം കുടിച്ചയുടന്‍ പച്ചവെള്ളവും പച്ചവെള്ളം കുടിച്ചയുടന്‍ ചൂടുവെള്ളവും ഉപയോഗിക്കരുത്. ഉപയോഗിച്ചു ശീലിക്കുന്ന വെള്ളം എപ്പോഴും കുടിക്കാന്‍ ശ്രദ്ധിക്കുക.
വളരെ ആഴമുള്ള കിണറ്റിലെ വെള്ളം (കൌപം എന്നു പേരുള്ളത്) ക്ഷാരസ്വഭാവമുള്ളതും പിത്തത്തെ വര്‍ധിപ്പിക്കുന്നതും ദഹിക്കാന്‍ പ്രയാസമുള്ളതുമായിരിക്കും. നമ്മുടെ കുഴല്‍ക്കിണറുകളിലെ വെള്ളം ഇത്തരത്തിലുള്ളതാകണം. കഠിനജലം തിളപ്പിച്ച് വറ്റിച്ച് പകുതിയാക്കി ഉപയോഗിക്കണം. അത്ര കഠിനമല്ലെങ്കില്‍ മൂന്നിലൊന്നായി വറ്റിക്കണം. ദഹിക്കാന്‍ എളുപ്പമുള്ളതും കഠിനമല്ലാത്തതുമായ ജലം നാലില്‍ മൂന്നാക്കി വറ്റിച്ചുപയോഗിക്കണം. തിളപ്പിച്ച് ഒരു രാവും പകലും കഴിഞ്ഞ് ആ വെള്ളമുപയോഗിച്ചാല്‍ പലവിധ രോഗങ്ങളുണ്ടാകും.
മലിനീകരിക്കപ്പെട്ട ജലത്തിന്റെ ഉപയോഗത്താല്‍ അധികമായ ദാഹം, വയര്‍വീര്‍പ്പ്, ഉദരം, വിവിധ പനികള്‍, ശ്വാസംമുട്ടല്‍, കണ്ണിനു വിവിധ രോഗങ്ങള്‍, ശരീരംമുഴുവന്‍ ചൊറിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാം. ജലജന്യ രോഗങ്ങളായി ആധുനിക വൈദ്യശാസ്ത്രത്തില്‍ വിവരിക്കുന്നത് മഞ്ഞപിത്തം (Hepatitis A & E) അതിസാരം, ടൈഫോയ്ഡ്, കോളറ, അക്യൂട്ട് ഡയേറിയന്‍ ഡിസീസ് തുടങ്ങിയവയാണ്. അഞ്ചു വയസ്സില്‍ത്താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാനകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്കരോഗമാണ്.
drushakputhumana@gmail.com
കുടിവെള്ളം എന്ന കിട്ടാക്കനി
കുടിവെള്ളം പാഴാക്കി കളയുമ്പോള്‍ ഓര്‍ക്കുക; ലോകത്ത് 180 കോടി ജനങ്ങള്‍ മാലിന്യംകലര്‍ന്ന ജലമാണ് കുടിക്കുന്നത്. ഓരോ 15 സെക്കന്‍ഡിലും ഒരു കുട്ടി തടയാവുന്ന ജലജന്യ രോഗങ്ങളാല്‍ മരണാവസ്ഥയിലാണ്.
ലോകമാകെയുള്ള മലിനജലത്തിന്റെ 80 ശതമാനവും ശുദ്ധീകരിക്കാതെതന്നെ ജലവിതരണവുമായി കലരുന്നുണ്ടത്രെ. 70 ശതമാനം വ്യവസായമാലിന്യങ്ങളും നദികളിലെ ജലവുമായി കലരുന്നുണ്ട്. പ്രതിദിനം 20 ലക്ഷം ടണ്‍ ജൈവമാലിന്യങ്ങളെങ്കിലും ജലവിതരണ സ്രോതസ്സുകളുമായി കലരുന്നു.–ശുദ്ധജലലഭ്യതയ്ക്കായുള്ള ആഗോളപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുഎന്‍ വാട്ടര്‍ ലോകജലദിനത്തോടനുബന്ധിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
എല്ലാവര്‍ക്കും ശുദ്ധജലം
ലോകത്ത് എല്ലാവര്‍ക്കും 2030നകം ശുദ്ധജലം ലഭ്യമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. മലിനീകരണം കുറച്ച്, രാസമാലിന്യങ്ങളും ശുദ്ധീകരിക്കാത്ത മലിനജലവും കുടിവെള്ളസ്രോതസ്സുകളില്‍ കലരുന്നത് അവസാനിപ്പിച്ച്, എല്ലാ വീടുകള്‍ക്കും കക്കൂസ് ലഭ്യമാക്കി മാലിന്യം ജലസ്രോതസുകളില്‍ കലരുന്നത് തടഞ്ഞ് 2030ഓടെ കുടിവെള്ളം ശുദ്ധമാക്കുകയാണ് യുഎന്‍ ലക്ഷ്യം. 2020നകം ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളായ മലകള്‍, വനങ്ങള്‍, നദികള്‍, തടാകങ്ങള്‍, നീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുകയും ലക്ഷ്യത്തിന്റെ ഭാഗമാണ്.
മികച്ചജലം, മികച്ച ജോലി
ലോകത്ത് 150 കോടിയോളം പേര്‍ തൊഴിലെടുക്കുന്നത് നേരിട്ട് ജലവുമായി ബന്ധപ്പെട്ട മേഖലകളിലാണ്. ഏകദേശം എല്ലാ തൊഴില്‍മേഖലയും ഗുണനിലവാരമുള്ള ജലവും വിതരണവുമായി ബന്ധമുള്ളതുതന്നെ. എന്നാല്‍, അടിസ്ഥാന തൊഴില്‍ അവകാശംപോലും ലഭിക്കാത്തവരാണ് ഇതില്‍ പകുതിയിലധികം തൊഴിലാളികളും. ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിലൂടെ തൊഴില്‍ സുരക്ഷ മെച്ചപ്പെടുത്തുക. അതുവഴി സമൂഹത്തെയും സാമ്പത്തികവ്യവസ്ഥയെയും ഗുണപരമായി മാറ്റിയെടുക്കുക. ഈ ലക്ഷ്യവുമായി 'മികച്ച ജലം, മികച്ച ജോലി' എന്ന സന്ദേശമാണ് 2016ലെ ലോക ജലദിനാചരണം വിളംബരം ചെയ്യുന്നത്.
1993 മാര്‍ച്ച് 22നായിരുന്നു ആദ്യ ലോക ജലദിനം. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള 1992ലെ അന്താരാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്.
Read more: http://www.deshabhimani.com/index.php/special/news-special-17-03-2016/546662
ലോകജലദിനാചരണ
ഹേതു
അടുത്ത
മഹായുദ്ധം നടക്കാന്‍ പോകുന്നത്
കുടിവെള്ളത്തിന്
വേണ്ടിയായിരിക്കും
എന്നൊരു പറച്ചിലുണ്ട്.
കുടിവെള്ളത്തിന്
സ്വര്‍ണത്തേക്കാല്‍ വിലവരുന്ന
കാലത്തേക്ക് ലോകം
രാജ്യങ്ങല്‍
കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന
രാജ്യങ്ങളുടെ
പട്ടികയിലേക്ക്
നീങ്ങുന്നു.
കുടിവെള്ള
സ്രോതസ്സുകളെല്ലാം ദിനം
പ്രതി
മലിനമായിക്കൊണ്ടിരിക്കുകയാണ്.
മഹാനദികല്‍
ഇന്ന്
മാലിന്യക്കൂമ്പാരങ്ങളാണ്.
കിണറുകളും
കുളങ്ങളും
രാസവസ്തുക്കളാലും ഖര
മാലിന്യങ്ങളാലും അന്യമായി
മാറുന്നു.
ലോക
ജലദിനത്തില്‍
ഓര്‍മ്മിക്കപ്പെടേണ്ട
വസ്തുതകല്‍ ഇവയെല്ലാമാണ്.
ലോകജലദിനാചരണ സന്ദേശം
- 1994 - Caring for our Water Resources isEverybody's Business
- 1995 - Women and Water
- 1996 - Water for Thirsty Cities
- 1997 - The World's Water: Is there enough?
- 1998 - Groundwater – The Invisible Resource
- 1999 - Everyone Lives Downstream
- 2000 - Water for the 21st century (21-ാം നൂറ്റാണ്ടിനു വേണ്ടി ജലം)
- 2001 - Water for Health (ആരോഗ്യത്തിനു വേണ്ടി ജലം)
- 2002 - Water for Development (വികസനത്തിനു വേണ്ടി ജലം)
- 2003 - Water for Future (ഭാവിയ്കു വേണ്ടി ജലം)
- 2004 -Water and Disasters (ജലവും ദുരന്തങ്ങളും)
- 2005 - Water for Life 2005–2015 (ജീവിതത്തിനുള്ള വേണ്ടി ജലം 2005-2015)
- 2006 -Water and Culture (ജലവും സംസ്കാരവും)
- 2007 -Coping With Water Scarcity
- 2008 - Sanitation (ശുചിത്വം)
- 2009 -Trans Waters
- 2010 - Clean Water for a Healthy World
- 2011 - Water for Cities: Responding to the urban Challenge
- 2012 - Water and Food Security: The World is Thirsty Because We are Hungry
- 2013 -Water Cooperation (ജല സഹകരണം)
- 2014- Water and Energy (ജലവും ഊര്ജ്ജവും)
- 2015 - Water and Sustainable Development (ജലവും സുസ്ഥിര വികസനവും)
- 2016 -Better water, better jobs (മികച്ച ജലം,മികച്ച ജോലി )
കാലാവസ്ഥ
എല്ലാ
വര്‍ഷവും മാര്‍ച്ച് 23-നാണ്
ലോക
കാലാവസ്ഥാദിനമായി
ആചരിക്കുന്നത്.
ഐക്യരാഷ്ട്ര
സംഘടനയുടെ കീഴിലുള്ള ലോക
കാലാവസ്ഥാസംഘടനയുടെ
ആഭിമുഖ്യത്തിലാണ് ഈ
82
(അധിവര്‍ഷത്തില്‍
83)-ാം
ദിനമാണ്.
കൊടിയ
ഉഷ്ണത്തിത്തിന്റെ വറുതിയിലാണ്
നമ്മള്‍ കേരളീയര്‍ ലോക
കാലാവസ്ഥാ ദിനം (
World Meteorological Day ) ആചരിക്കുന്നത്.
വേനലിന്റെ
പാരമ്യത്തിലാണ് മാര്‍ച്ച്
23
ന്
കാലാവസ്ഥാദിനം
വരുന്നതെന്ന്
വേണമെങ്കില്‍ ആശ്വസിക്കാം.
പക്ഷേ,
വര്‍ഷംതോറും
രൂക്ഷത ഏറിവരുന്ന ഉഷ്ണത്തിന്റെ
കണക്കുകള്‍ക്ക് മുന്നില്‍
അത്തരം
ആശ്വാസങ്ങള്‍ക്ക്
ആയുസ്സുണ്ടാകില്ലെന്ന്
മാത്രം.
മനുഷ്യന്റെ ചെയ്തികളാണ് ഭൂമിയെ ചൂടുപിടിപ്പിക്കുന്നതെന്ന്
മനുഷ്യന്റെ ചെയ്തികളാണ് ഭൂമിയെ ചൂടുപിടിപ്പിക്കുന്നതെന്ന്
ശാസ്ത്രീയപഠനങ്ങള്‍ പറയുന്നു.
കാര്‍ബണ്‍ഡൈയോക്‌സയിഡ്
പോലുള്ള
ഹരിതഗൃഹവാതകങ്ങളുടെ
വ്യാപനം അന്തരീക്ഷത്തില്‍
വര്‍ധിക്കുന്നതാണ്
ഭൂമിയെ
ചൂടുപിടിപ്പിക്കുന്ന
ആഗോളതാപനത്തിന് മുഖ്യകാരണം.
മുന്‍
പിന്‍
നോക്കാതെയുള്ള
വനനശീകരണവും നഗരവത്ക്കരണവും
വാഹനപ്പെരുപ്പവുമെല്ലാം ഈ
പ്രക്രിയയ്ക്ക്
ആക്കംകൂട്ടുന്നു.
കാലാവസ്ഥാവ്യതിയാനം
ലോകത്തിന്റെ പല ഭാഗങ്ങളില്‍
പലതരം
കെടുതികളാണ് വിതയ്ക്കുക.
കാട്ടുതീയായും
പേമാരിയും
ചുഴലിക്കൊടുങ്കാറ്റുമായും
വരള്‍ച്ചയും വിളനാശവും
ഒക്കെയായി അത്
പ്രത്യക്ഷപ്പെടുന്നു.
മാത്രമല്ല, പുതിയ ഇടങ്ങളില്‍ പുതിയ പകര്‍ച്ചവ്യാധികള്‍
മാത്രമല്ല, പുതിയ ഇടങ്ങളില്‍ പുതിയ പകര്‍ച്ചവ്യാധികള്‍
പൊട്ടിപ്പുറപ്പെടാനും
കാലാവസ്ഥാ വ്യതിയാനം
കാരണമാകുമെന്ന്
പഠനങ്ങള്‍
പറയുന്നു.
കേരളത്തില്‍
ഏതാനും വര്‍ഷംമുമ്പ് വലിയ
ദുരിതം
വിതച്ച ചിക്കുന്‍ഗുനിയ,
ജപ്പാന്‍ജ്വരം
പോലുള്ള പകര്‍ച്ചവ്യാധികള്‍
കാലാവസ്ഥാവ്യതിയാനത്തിന്റെ
സൂചനയായി വിദഗ്ധര്‍
വിലയിരുത്തുന്നു.
ഇങ്ങനെ കണ്‍മുന്നില്‍ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും
ഇങ്ങനെ കണ്‍മുന്നില്‍ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും
മനോഭാവത്തില്‍ മാറ്റം
വരുത്താന്‍ നമുക്കാവുന്നില്ല
എന്നതാണ് വാസ്തവം.
വൈദ്യുതിയും
വെള്ളവും ദുരുപയോഗം
ചെയ്യുമ്പോഴും,
ജൈവമാലിന്യങ്ങള്‍
തുറസ്സായ സ്ഥലങ്ങളില്‍
ഉപേക്ഷിക്കപ്പെടുമ്പോഴും,
ഭക്ഷണം
പാഴക്കുമ്പോഴും,
വര്‍ധിക്കുന്ന
ചൂടിനായി ശീതീകരണികളെ കൂടുതല്‍
ആശ്രയിക്കുമ്പോഴും ചെയ്യുന്നത്
മറ്റൊന്നല്ല -
ഭൂമിക്ക്
ചൂടുകൂട്ടാന്‍ നമ്മള്‍
കൂട്ടുനില്‍ക്കുന്നു.
കാലവസ്ഥാദിനം
ആചരിക്കുന്ന അവസരത്തില്‍
ഓര്‍ക്കേണ്ടതും ഇതുതന്നെ.
No comments:
Post a Comment